മുസ്തഫയെ മാർക്ക്‌സിൽ നിന്നും മസൂദിലെത്തിക്കുന്ന വംശീയത

എത്ര നിഷ്ക്കളങ്കമായ കലാസൃഷ്ടി


ഷമീർ കെ മുണ്ടോത്ത്‌

കമ്മ്യൂണിസ്റ്റുകാരനായ മുസ്തഫയെ മാർക്ക്‌സിൽ നിന്നും മസൂദിലെത്തിക്കാൻ മാതൃഭൂമി കാർട്ടൂണിസ്റ്റ്‌ ഗോപീകൃഷ്ണനു നാലു വര മതി.

മുസ്‌ലിം പേരുകാരൻ കൊലവിളി നടത്തുമ്പോൾ അയാളുടെ സ്വത്വം തെളിഞ്ഞു വരുന്നതും അയാളുടെ ആചാര്യനായി ഒരു ഭീകരവാദിനേതാവ്‌ ‘വരുന്നതും’ ഏത്‌ തരം വംശീയമനോനിലയിൽ നിന്നാണെന്ന് ഭാരതത്തിന്റെ പൊതുബോധത്തിനു തിരിച്ചറിയാൻ കഴിയില്ലെന്ന് ഗോപികൃഷ്ണനറിയാം.

Leave a Reply